പലയിടങ്ങളിലും അംബാനി സ്ഥാപനം ഫുട്പാത്ത് കയ്യേറി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
അംബാനി ആയതിനാൽ അധികൃതരും സല്യൂട്ട് ചെയ്യുകയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. ടൗണിൽ ഒരു മിനിറ്റ് അത്യാവശ്യത്തിന് നിർവ്വാഹമില്ലാതെ പാർക്കു ചെയ്യേണ്ടി വരുമ്പോൾ അപ്പോഴെത്തും പണം പിഴിയുന്ന യന്ത്രവുമായി പോലീസ് വരാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഗതാഗത തടസ്സം പറഞ്ഞു ദുരിതകാലമാണെങ്കിലും പണം പിഴിഞ്ഞെടുക്കുകയാണെന്ന ആക്ഷേപവും നിലനിൽക്കുകയാണ്.
പലവട്ടം ഈ വഴി കടന്നു പോയിട്ടുള്ള പോലീസ് അംബാനി സ്മാർട്ട് ആയത് കണ്ണിൽപ്പെടാതെ പോകുകയാണെന്ന പരാതി ഉയർന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.