പാലാ: പാലാ രൂപതയിലും മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കുന്നതായി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. അതിനു പരിശുദ്ധ സിംഹാസനത്തിൻ്റെ അനുമതിയുണ്ടെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ദഹിപ്പിച്ചതിനു ശേഷം ചിതാഭസ്മം ബന്ധുക്കൾക്കു കൈമാറാനോ വായുവിൽ വിതറാനോ വെള്ളത്തിൽ ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമക്കൾക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ അടക്കം ചെയ്യണമെന്നും ബിഷപ്പ് പറഞ്ഞു
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.